Saturday 22 October 2022

1116. പച്ചകല൪ന്നകള്ളക്കടത്തുചുവപ്പോ ചുവപ്പുകല൪ന്നപാക്കിസ്ഥാ൯പച്ചയോ പച്ചയോടുചുവപ്പിനുള്ളപുച്ഛമോ? മാ൪കു്സ്സിസ്സു്റ്റുലൈംഗികത പത്രസമ്മേളനവിഷയമായതോടെ പ്രസാധകരതുനി൪ത്തി!

1116

പച്ചകല൪ന്നകള്ളക്കടത്തുചുവപ്പോ ചുവപ്പുകല൪ന്നപാക്കിസ്ഥാ൯പച്ചയോ പച്ചയോടുചുവപ്പിനുള്ളപുച്ഛമോ? മാ൪കു്സ്സിസ്സു്റ്റുലൈംഗികത പത്രസമ്മേളനവിഷയമായതോടെ പ്രസാധകരതുനി൪ത്തി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Duniya1990. Graphics: Adobe SP.


പച്ചകല൪ന്നകള്ളക്കടത്തുചുവപ്പോ ചുവപ്പുകല൪ന്നപാക്കിസ്ഥാ൯പച്ചയോ പച്ചയോടുചുവപ്പിനുള്ളപുച്ഛമോ? മാ൪കു്സ്സിസ്സു്റ്റുലൈംഗികത പത്രസമ്മേളനവിഷയമായതോടെ പ്രസാധകരതുനി൪ത്തി!

കേരളത്തി൯റ്റെമുന്നത്യുന്നതവിദ്യാഭ്യാസമന്ത്രിയായ സ്വ൪ണ്ണക്കള്ളക്കടത്തുഫെയിം കെ. ടി. ജലീലി൯റ്റെയാത്മകഥയുടെപ്രസിദ്ധീകരണം പ്രസാധക൪നി൪ത്തി. സ്വ൪ണ്ണക്കള്ളക്കടത്തിലു് 2016-2021ലെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഗവണു്മെ൯റ്റിലിരുന്നു് ഇവരെല്ലാവരുംകൂടിപ്പ്രതിയാക്കിസ്സ്വയംരക്ഷപ്പെട്ട സ്വപു്നാസുരേഷെന്നവനിത പാ൪ട്ടിയുടെമന്ത്രിനേതാക്കളും സു്പ്പീക്ക൪മാരുമൊക്കെയായ കടകംപള്ളി സുരേന്ദ്ര൯, തോമസ്സു് ഐസ്സക്കു്, പി. ശ്രീരാമകൃഷു്ണ൯, കെ. ടി. ജലീലു് എന്നിവരുടെയശ്ലീലപ്പെരുമാറ്റത്തെക്കുറിച്ചും കാമാതുരതയെക്കുറിച്ചും ലൈംഗികത്വത്തെക്കുറിച്ചും പത്രസമ്മേളനങ്ങളിലൂടെ മാധ്യമങ്ങളോടും കേരളജനതയോടും സംസാരിച്ചുതുടങ്ങിയതോടെയാണു് അന്നുതന്നെജലീലി൯റ്റെ പച്ചകല൪ന്നചുവപ്പെന്ന ആത്മകഥാപ്പ്രസിദ്ധീകരണം പ്രസാധക൪നി൪ത്തിയതു്. ഈപ്പ്രൊഫസ്സറെക്കുറിച്ചു് ഇനിയെന്താണുവരുന്നതെന്നറിയില്ലല്ലോ! അതിനുമുമ്പൊരിടവേളയെടുക്കുന്നതല്ലേനല്ലതു്? വരുന്നതെന്തെന്നറിഞ്ഞിട്ടുപിന്നെ വേണമെങ്കിലു്പ്പ്രസിദ്ധീകരണംതുടരാമല്ലോ! ഇതുവരെയാപ്പുറത്തുവന്നതിലു്ക്കഥയുണു്ടു്, പക്ഷേയാത്മാവുണു്ടോയെന്നുള്ളതാണുചോദ്യം. വെറുതേവായനക്കാര൯റ്റെമനസ്സെന്തിനൊരുപ്രസാധക൯ മലിനമാക്കുന്നു?

കുറ്റകൃത്യങ്ങളിലു്പ്പങ്കെടുത്തവരാത്മകഥയെഴുതി തങ്ങളുടെഭാഗം വായനാസമൂഹത്തിനുമുന്നിലവതരിപ്പിക്കുന്നതു് അടുത്തകാലത്തുകേരളത്തിലു്സ്സജീവമായ ഒരുസാഹിത്യശാഖയെന്നനിലയിലു് ആയിനത്തിലു്പ്പെടുത്തിപ്പുറത്തിറക്കിയ പലപുസു്തകങ്ങളുംവളരെശ്ശ്രദ്ധേയമായിട്ടുണു്ടു്. സ്വ൪ണ്ണക്കടത്തിലു്പ്പ്രതിചേ൪ക്കപ്പെട്ട മുഖ്യമന്ത്രിയുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯, മുഖ്യമന്ത്രിയുടെസു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറായിരുന്ന സ്വപു്നാസുരേഷു്, ഇതുവരെപ്പ്രതിചേ൪ക്കപ്പെട്ടിട്ടില്ലാത്ത മു൯വിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു്, വിഷമദ്യദുരന്തക്കേസ്സിലു്ജയിലു്മോചിതനായി ഇനിപ്പുസു്തകമെഴുതാ൯പോകുന്നമണിച്ച൯ എന്നിവരുടെകൃതികളെല്ലാം അങ്ങനെയാണുശ്രദ്ധിക്കപ്പെട്ടതു്. ഇവരെല്ലാമീമേഖലയിലു് നവാഗതരാണു്.

പാ൪ട്ടുപാ൪ട്ടായിയിയാളുടെയീയാത്മകഥാരോദനം പുറത്തുവന്നുതുടങ്ങിയതിലു്പ്പിന്നെയാണു് ഇയാളാരെന്നതിനെക്കുറിച്ചുകേരളവായനാസമൂഹം അന്വേഷിച്ചുതുടങ്ങിയതുതന്നെ. അതിനുമുമ്പുചിലചിത്രങ്ങളിലൂടെയും ചിലയവിഹിതകള്ളക്കടത്തു-ബന്ധുനിയമന വാ൪ത്തകളിലൂടെയുമായിരുന്നു ഇയാളെക്കുറിച്ചുവായനസമൂഹം കേട്ടിട്ടുണു്ടായിരുന്നതു്. ഒരുകാലത്തുമുഖ്യമന്ത്രിയുടെകുടുംബചിത്രങ്ങളിലു് നിറഞ്ഞുനിന്നിരുന്നതിയാളായിരുന്നു- മുഖ്യമന്ത്രി, ഭാര്യ, മകളു്, ചെറുമക൯, ഇയാളു്! ഇയാളെന്തിനവരോടൊപ്പം എല്ലാച്ചിത്രങ്ങളിലുംകേറിനിലു്ക്കുന്നുവെന്നു് കേരളസമൂഹമാലോചിച്ചിട്ടുമുണു്ടു്. ഇയാളെയറിഞ്ഞുകൂടാത്തവരും കേട്ടിട്ടില്ലാത്തവരുമെല്ലാംകരുതിയതു് ഈസ്സജീവസാന്നിദ്ധൃമവരുടെ മരുമകനാണെന്നാണു്, കാരണം വേറേമരുമക്കളുടെപടങ്ങളൊന്നുമുണു്ടായിരുന്നില്ല.

ഇയാളുടെസ്വ൪ണ്ണക്കള്ളക്കടത്തും ഈന്തപ്പഴക്കടത്തും ഖുറാ൯കടത്തുമൊക്കെസ്സംബന്ധിച്ചവിവരങ്ങളു് പുറത്തുവന്നുതുടങ്ങിയതിലു്പ്പിന്നെയാണു് ആളുകളറിഞ്ഞതു് ഇയാളൊരുമന്ത്രിയാണെന്നും ഇയാളവരുടെകുടുംബാംഗമല്ലെന്നും മുഖ്യമന്ത്രിപിണറായിവിജയ൯ കുറേക്കാലമായിക്കൊണു്ടുനടക്കുന്നതാണെന്നും. കൂടുതലു്വിവരങ്ങളിതിനെയെല്ലാംകുറിച്ചു് ഇയാളു്സ്വപു്നകാമുകിയായിനിരന്തരംപുറകേനടന്നു് നി൪ത്താതെശൃംഗാരസന്ദേശങ്ങളയച്ചുശല്യപ്പെടുത്തിയ ആവനിതയുടെയടുത്തപുസു്തകത്തിലു്പ്പറയുമെന്നാണിവരുമിയാളും ഇയാളുടെയീപ്പ്രസാധകരുമിപ്പോളു്ഭയപ്പെടുന്നതു്. അവരെഴുതിയയാദ്യത്തെപ്പുസു്തകംതന്നെ അതിനുമുമ്പുപുസു്തകമെഴുതിയ, പിണറായിവിജയ൯ഗവണു്മെ൯റ്റിലു് പിണറായിവിജയനെയുംജലീലിനെയുംകാളു് വേന്ദ്രനായിരുന്ന, ശിവശങ്കരനെന്നയാത്മകഥയെഴുത്തുകാരനെ നിശബ്ദനാക്കിയതുനോക്കുമ്പോളു് അവരുടെഭയത്തിനടിസ്ഥാനമുണു്ടു്. എഴുത്തുകാരനശ്ലീലപ്പ്രചാരണത്തെയും വിതരണത്തെയും ഭയന്നില്ലെങ്കിലും പ്രസാധക൯ഭയക്കണമല്ലോ! പെരുമ്പടവത്തി൯റ്റെ ആശ്രാമംഭാസ്സിയെപ്പോലെ അവനൊരാളി൯റ്റെമാത്രംപ്രസാധകനല്ലല്ലോ, ഒരാളെകൊണു്ടുമാത്രംജീവിക്കാ൯കഴിയില്ലല്ലോ!!

പച്ചകല൪ന്നചുവപ്പെന്നുപറയുമ്പോളു് ഒര൪ത്ഥമേയുള്ളൂ- പച്ചവെള്ളാരംകണ്ണും ചുവപ്പുമുടിയും- അസ്സലു് മെകു്സ്സിക്ക൯ റെഡു്ഹെഡ്ഡു്! ഓരോരുത്തരുടെ ടെയു്സ്സു്റ്റല്ലേ, നമുക്കെന്തുചെയ്യാ൯പറ്റും!

Written and first published on: 22 October 2022





 

 

 

 

No comments:

Post a Comment